Saturday 16 May 2015

പലവട്ടം ചോദിച്ചിട്ടും

പലവട്ടം ചോദിച്ചിട്ടും
ഒരുവട്ടംപോലും ഞാന്‍
അമ്മതന്‍ വിളിയൊന്നു കേട്ടതില്ല
ഒരു ദിനം വന്നവള്‍ക്കൊരുദാഹമേകാന്‍
എള്ളുകള്‍ പൂക്കുന്ന ചുടലയ്ക്കുമീതെ
എന്തിനീ വാക്കുകള്‍ എഴുതുന്നു ഞാനും
ഉണരുന്ന നേരത്തു പുണരാതയിയിങ്ങനെ

No comments:

Post a Comment